അങ്ങനെ ഓസ്ട്രേലിയ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം അഴിച്ച് വച്ചു. ഇന്ത്യയാകട്ടെ ഒന്നാം റാങ്ക് കാരും ലോകചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ കെട്ട് കെട്ടിച്ച് സെമിയിലുമെത്തി. ഇനി പാകിസ്ഥാനോട്. യുവരാജ് ശരിക്കും മഹാരാജ് ആയി. ഇന്ത്യയുടെ ഏഴ് കളികളില്‍ നാലിലും ഇന്ത്യ ജയിച്ച അഞ്ച് കളികളിലില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച്. സച്ചിനാകട്ടെ ഏകദിന ക്രിക്കറ്റില്‍ 18000 റണ്‍സ് തികച്ചു. കൂടാതെ ഈ ടൂര്‍ണമെന്റ്റിലെ ഇപ്പോഴത്തെ ടോപ് സ്കോററുമായി.
No comments:
Post a Comment